*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Showing posts with label abid hudavi. Show all posts
Showing posts with label abid hudavi. Show all posts

Thursday, August 18, 2011

സുന്നി മര്‍കസില്‍ സനദും തേടി വന്ന ആബിദ് ഹുദവി താച്ചണ്ണക്ക് പ്രിയം മുജാഹിദ് നേതാവ് സാക്കിര്‍ നായിക്കിനോട്

സുന്നി മര്‍കസില്‍ സനദും തേടി വന്ന ആബിദ് ഹുദവി താച്ചണ്ണക്ക് പ്രിയം മുജാഹിദ് നേതാവ് സാക്കിര്‍ നായിക്കിനോട് ...... ഇവരാണോ....? സുന്നി സമൂഹത്തെ നയിക്കേണ്ടത്....?

അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെ പേജ് 

Friday, May 27, 2011

കള്ളം പറഞ്ഞ ഹുദവിയുടെ ഒഴിഞ്ഞു മാറ്റം

സുന്നി മര്‍കസില്‍ സനദ് അനേഷിച്ചു വന്ന ആബിദ് ഹുദവി ബറക്കാത്തി സയ്യിദന്മാര്‍ കാന്തപുരം ഉസ്താദിനു കൊടുത്ത സനദില്‍ സൗദി അറേബ്യയുടെ സീല്‍ ഉണ്ടെന്ന കള്ള പ്രചരണം നടത്തിയപ്പോള്‍  സുന്നി പ്രവര്‍ത്തകരായ ശറഫുദ്ധീന്‍ ,അബ്ദുല്‍ റഹിമാന്‍ ചെറുവത്തൂര്‍,അബ്ദുല്‍ സലാം സഖാഫി,നസീര്‍ മുതുകുറ്റി,ശറഫുദ്ധീന്‍ കുമാരംപുത്തൂര്‍  എന്നിവര്‍     നേരിട്ട് ഹുദവി യെ കാണുകയും സനദ്  വീണ്ടും കാണിച്ചു കൊടുക്കയും ചെയ്തപ്പോള്‍  അദ്ദേഹം പ്രചരിപ്പിച്ചത് തെറ്റാണെന്ന് ബോധ്യപെടുകയും ചെയ്തു..പിന്നീട് ഹുദവി പങ്കെടുത്ത സ്ഥലങ്ങളില്‍ ഈ കള്ള പ്രചരണം നടത്തുന്നത് അറിഞ്ഞപ്പോള്‍ ശറഫുദ്ധീന്‍ ആബിദ് ഹുദവിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഹുദവി ഒഴിഞ്ഞു മാറുന്നത് കാണുക